യാതൊരു ഭാവവ്യത്യാസമില്ലാതെ ചെന്താമര; പെട്ടെന്നുള്ള പ്രകോപനം സുധാകരനെ കൊല്ലാൻ കാരണമെന്ന് ചെന്താമരയുടെ മൊഴി
പാലക്കാട്> നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയത് ചെന്താമരയുടെ കൺവെട്ടത്ത് തന്നെ. ഡ്രോൺ പറഞ്ഞുന്നതും പൊലീസും നാട്ടകാരും പലവട്ടം തിരച്ചിൽ നടത്തുന്നതും കണ്ടു. ഇതെല്ലാം കണ്ട് കാട്ടിനുള്ളിൽ പതുങ്ങി ഇരുന്നുവെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഭാര്യ, മകൾ, മരുമകൻ ഉൾപ്പെടെ മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും