മകള്‍ ജോലി ചെയ്യുന്ന സ്ഥാപനമായിട്ടും സത്യത്തിനൊപ്പം നിന്ന നീതി ബോധം; നാട്ടുകാരെ പ്രതിസന്ധിയിലാക്കിയ സ്ഥാപന ഉടമയുടെ ശ്രമം കേസില്‍ നിന്നും നോബിയെന്ന ക്രൂരനെ രക്ഷിച്ചെടുക്കാന്‍; ഏറ്റുമാനൂരില്‍ അയല്‍ക്കാനെത്തുന്നത് അട്ടിമറികൾക്കോ?
കോട്ടയം> ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ ക്രൂരത പകല്‍ പോലെ വ്യക്തമാണ്. വാട്‌സാപ്പിലെ സന്ദേശവും ഫോണ്‍ വിളിയുമെല്ലാം നോബി തന്നെ സമ്മതിച്ചു. ഭര്‍ത്താവിന്റെ സമ്മര്‍ദ്ദം കാരണമാണ് തനിക്ക് പ്രതിസന്ധിയുണ്ടായതെന്ന് വിശദീകരിക്കുന്ന ഓഡിയോയും പുറത്തു വന്നു.